വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: വിഷം അകത്തുചെന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തൈക്കടപ്പുറം പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന രത്‌നാകരന്റെ മകന്‍ ശരത് (25) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് വിഷം അകത്ത് ചെന്നത്. ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരിശോധന കോവിഡ് പോസിറ്റീവാണ്. അമ്മ: വിശാലു. സഹോദരന്‍: കിരണ്‍.

കാഞ്ഞങ്ങാട്: വിഷം അകത്തുചെന്ന് കോഴിക്കോട് മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.
തൈക്കടപ്പുറം പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന രത്‌നാകരന്റെ മകന്‍ ശരത് (25) ആണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് വിഷം അകത്ത് ചെന്നത്. ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. പരിശോധന കോവിഡ് പോസിറ്റീവാണ്. അമ്മ: വിശാലു. സഹോദരന്‍: കിരണ്‍.

Related Articles
Next Story
Share it