• #102645 (no title)
  • We are Under Maintenance
Friday, September 29, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്നു സി.ബി.ഐ

UD Desk by UD Desk
December 31, 2021
in KERALA
Reading Time: 1 min read
A A
0

കൊല്ലം: മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനിയായിരുന്ന കൊല്ലം സ്വദേശിനി ഫാത്വിമ ലത്വീഫിന്റെ മരണത്തില്‍ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്നു സി.ബി.ഐ റിപോര്‍ട്ട്. ഫാത്വിമ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഎ വ്യക്തമാക്കുന്നത്.

പഠനത്തിനായി വീട്ടില്‍ നിന്ന് അകന്നുനിന്നതിന്റെ വിഷമത്തിലാണ് ഫാത്വിമ ആത്മഹത്യ ചെയ്തതെന്നാണ് സി.ബി.ഐയുടെ നിഗമനം. അധ്യാപകന്റെ മാനസിക പീഡനവും മതപരമായ വിവേചനവും ഫാത്വിമയെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ഈ ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു സി.ബി.ഐ. വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി ഫാത്വിമ ലത്വീഫിന്റെ കുടുംബം മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.

സി.ബി.ഐയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവന്നില്ലെന്നും പല പ്രധാന തെളിവുകളും മൊഴികളും സി.ബി.ഐ. പരിഗണിച്ചില്ലെന്നും ഫാത്വിമയുടെ പിതാവ് അബ്ദുല്‍ ലത്വീഫ് പറഞ്ഞു. ഫാത്വിമയുടെ മൊബൈലിലെ ആത്മഹത്യാക്കുറിപ്പില്‍ മരണത്തിന് ഉത്തരവാദികളായ അധ്യാപകരുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. ഇത് സി.ബി.ഐ. മുഖവിലയ്ക്കെടുത്തില്ല.

2019 നവംബര്‍ ഒന്‍പതിനാണ് കൊല്ലം കിളികൊല്ലൂര്‍ കിലോന്‍തറയില്‍ അബ്ദുല്‍ ലത്വീഫ്-സാജിദ ദമ്പതികളുടെ മകള്‍ ഫാത്വിമയെ ചെന്നൈയില്‍ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ക്ക് നീതി കിട്ടുന്നതുവരെ നിയമ പോരാട്ടം തുടരുമെന്ന് പിതാവ് പറഞ്ഞു.

 

ShareTweetShare
Previous Post

അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടം നേടി ഇന്ത്യ; കലാശപ്പോരാട്ടത്തില്‍ ലങ്കയ്‌ക്കെതിരെ 9 വിക്കറ്റ് ജയം

Next Post

15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍: ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

Related Posts

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

September 27, 2023

ഭീതിയടങ്ങുന്നില്ല; കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ

September 15, 2023
മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു

മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ അന്തരിച്ചു

September 13, 2023
സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്

സോളാര്‍ വിഷയത്തില്‍ ടി.ജി. നന്ദകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍; യു.ഡി.എഫിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്കും പങ്ക്

September 13, 2023

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; കോഴിക്കോട് മരിച്ച രണ്ടുപേരുടെ ഫലവും പോസിറ്റീവ്

September 12, 2023
എ.സി. മൊയ്തീന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു

എ.സി. മൊയ്തീന്‍ ഇ.ഡി മുമ്പാകെ ഹാജരായി

September 11, 2023
Next Post

15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍: ജനുവരി ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS